Showing posts with label In Memoriam. Show all posts
Showing posts with label In Memoriam. Show all posts

Friday

Memories..

Our life is filled a with lot of memorable moments. The sweetness of these moments doubles when these happen in the way we wish to happen. Since I started blogging in 2009 October, I made it a point to write at least one blog very month.  I was able to do it successfully till last year. The topics I chose to write always came to me automatically; kind of magical! The same thing happened when I started planning to write for December 2010.


Monisha is one actress whom I always admired, but her remembrance invokes lot of pain in us. It was her 19th death anniversary on December 5th, 2010. After going through a lot of research, I wrote a blog titled ‘Remembering Monisha’ as a tribute to her. Surprisingly, that blog turned out to be so popular. Many rated that as the best write-up I did till date. The best thing was that the readers felt the same pain which I had while writing this. During my research I came across an article about Monisha by one Mr Bala Menon which really helped in shaping my article well. The real surprise happened when the same Bala Menon commented on my article. I was like on ‘Cloud 9’ then! It was really great to receive a rave review from the person who first interviewed Monisha’s mother (Sreedevi Unni) after her tragic death. Later on through a friend of mine, I came to know that even Monisha’s family read my article. It was so honored  to know that they too liked my article!


I readily believe that these all happened due to Monisha’s blessings; a reward for sincere writing. I have always been passionate for writing and when such good things happen, it’s really inspires us. This is onw write-up which really changed my life. As Bala Menon’s article ends, “Monisha still lives on…” !



Wednesday

കാണാമറയത്ത്....


എന്‍റെ ബ്ലോഗുകള്‍ വായിക്കുന്ന ആള്‍ക്കാര്‍ക്ക് എനിക്കു പത്മരാജന്‍ എന്ന വ്യക്തിയോടുള്ള ആരാധന മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല . എന്തായാലും വീണ്ടും ഒരു ലേഖനം എഴുതി അദ്ദേഹത്തെ നാണംകെടുത്താനല്ല എന്‍റെ ശ്രമം. ഇനിയൊരെണ്ണം കൂടി എഴുതിയാല്‍ ചിലപ്പോള്‍ അദ്ദേഹത്തോട് ആരാധനയുള്ള എന്‍റെ കൂട്ടുകാര്‍ തന്നെ എന്നെ കൊന്നെന്നിരിക്കും . ഞാന്‍ അദ്ദേഹത്തെക്കുറിച്ച് വായിച്ചിട്ടുള്ള ഏറ്റവും മികച്ച ലേഖനമാണ് ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ പോകുന്നത് . ഞാന്‍ ജയ്ഹോ ന്യൂസ്‌ നു വേണ്ടി തയ്യാറാക്കിയ ഒരു ഫീച്ചര്‍ന്റെ പ്രസക്ത ഭാഗമാണ് ഇവിടെ നിങ്ങളുമായി പങ്കിടാന്‍ ഉദ്ദേശിക്കുന്നത്‌ . ഇതെഴുതിയ നീതു ദാസ്‌ എന്ന കൂട്ടുക്കാരിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല . പത്മരാജന്‍ എന്ന അസാമാന്യപ്രതിഭയുടെ ഏതൊരു  ആരാധകനും നിര്‍ബന്ധമായും വായിക്കേണ്ട ഒരു ലേഖനമാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു . അദ്ദേഹത്തെ സ്മരിച്ചുക്കൊണ്ട് ഞാന്‍ ഈ ലേഖനം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു !




              ഇന്നലെകളിലെ മൂടല്‍മഞ്ഞും ഒരു ഗന്ധര്‍വനും 

മഴ പെയ്തു തോര്‍ന്ന മണ്ണിനു പത്മരാജന്‍  സൗന്ദര്യം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പെയ്തു തീര്‍ന്നിട്ടും അതിന്‍റെ സൗന്ദര്യം ഇരട്ടിച്ചു നിര്‍ത്തുന്ന പത്മാരാജന്‍  ഫ്രെയിമുകളുടെ അതെ സൗന്ദര്യം. പത്മരാജന്‍ എന്ന മഹാസംവിധായകനെക്കുറിച്ചും എഴുത്തുക്കാരനെ കുറിച്ചും  പറയുന്നതിന് മുന്‍പ് ഒരു പത്തൊന്‍പതുകാരിയുടെ മനസ്സിലെ സ്വപ്നങ്ങളെക്കുറിച്ച് പറയാം. എന്‍റെ  മനസ്സില്‍ പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്ന ചിത്രം രണ്ടാമത്തെ ഹോണ്‍ അടിക്കുമ്പോള്‍ വരാമെന്ന് പറഞ്ഞിട്ട് വരാത്തതെന്താ എന്ന് ചോദിച്ചു സോഫിയെ വണ്ടിയില്‍ എടുത്തു കയറ്റുന്ന സോളമന്റെ ചിത്രമാണ്,പ്രണയത്തിന്റെ മറുപുറം എന്ന് കേള്‍ക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍  വെച്ച് ക്ലാരക്കും ഒപ്പം കുറെ ഓര്‍മകള്‍ക്കും ഗുഡ്ബൈ പറയുന്ന ജയകൃഷ്ണനും. 
                     
കപടസദാചാരം കൊണ്ട് മാത്രം കെട്ടിപ്പടുത്ത രണ്ടു മൂന്നു പ്രണയസിനിമകള്‍ അടുത്തിടെ കണ്ടപ്പോഴാണ് പത്മരാജന്‍ എന്ന എണ്പത്കളിലെ യാഥാസ്ഥിതികതയെ ചോദ്യം ചെയ്ത ധീരനെക്കുറിച്ച് അഭിമാനം തോന്നിയത്. ഇന്നത്തെ നമ്മുടെ ഏതെങ്കിലും സംവിധായകരുടെയും കയ്യിലാണ് 'നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' ചെന്ന് പെട്ടതെങ്കില്‍ തീര്‍ച്ചയായും സോഫി അവസാനം ആത്മഹത്യ ചെയ്തിരിക്കും..വേണമെങ്കില്‍ സോഫിക്ക് പാമ്പുകടി ഏറ്റോ ഇടിമിന്നല്‍ ഏറ്റോ മരിക്കാം. ഇതൊന്നും സംഭവിക്കരുത് എന്നുണ്ടെങ്കില്‍ സോഫിയെ സോഫിയുടെ ചിറ്റപ്പന്‍ മാനഭംഗപ്പെടുത്തുന്നതിന് തൊട്ടു മുന്പ് സോളമന്‍ വാതില്‍ ചവുട്ടി തുറന്നിരിക്കും. അല്ലാതെ നായകനെങ്ങനെ മറ്റൊരാള്‍ മാനഭംഗപെടുത്തിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യും! പത്മരാജന്‍എന്ന ധീരന് സല്യൂട്ട്!
                                                                
ഇന്നലെ എന്ന ചിത്രത്തിലെ മൂടല്‍മഞ്ഞു പോലെ സങ്കീര്‍ണമായ നിഗൂഡമായ മനസ്സുള്ളവരായിരുന്നു പത്മരാജന്‍ കഥാപാത്രങ്ങള്‍ ഏറെയും. തൃശൂര്‍ നഗരത്തില്‍ എല്ലാവിധ അടിച്ചുപൊളിയും നടത്തി ജീവിക്കുന്ന  മണ്ണാര്‍ത്തുടി ജയകൃഷ്ണന്‍ ക്ലാരയുടെ കാര്യത്തില്‍ എടുത്ത നിലപാട് അദ്ഭുതപ്പെടുത്തുന്നു ഇന്നും! കൂടെവിടെയിലെ മമ്മൂട്ടി അവതരിപ്പിച്ച തോമസും റഹ്മാന്‍ അവതരിപ്പിച്ച രവിയും ഒരുപോലെ വിഷമിപ്പിച്ചു.  ആ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍. രവിയുടെ മൃതദേഹം കൊണ്ടുപോകുന്ന വഴിയില്‍ കാറിലിരുന്നു കരയുന്ന ആലിസ്ടീച്ചറുടെ ചിത്രം ഇന്നും മായാതെ നില്‍ക്കുന്നു. ആലിസ് അന്ന് കരഞ്ഞത് രവിയെ ഓര്‍ത്തിട്ടോ  തോമസിനെ ഓര്‍ത്തിട്ടോ  അതോ സ്വന്തം ദുര്‍വിധി ഓര്‍ത്തിട്ടോ! പത്മരാജന്റെ സ്ത്രീകഥാപാത്രങ്ങള്‍ ആരും നായകന്‍റെ നിഴല്‍  നോക്കി നടക്കുന്നവരായിരുന്നില്ല. എല്ലാവരും ആദ്യം ഓര്‍ക്കുന്നത് ക്ലാരയെ ആണെങ്കിലും എന്‍റെ  മനസ്സില്‍ മുന്നില്‍ നില്‍ക്കുന്നത് 'നവംബറിന്റെ നഷ്ട'ത്തിലെ മീര ആണ്. ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും തൊട്ടു എന്ന് ബോധ്യപ്പെട്ടിട്ടും തന്നെ ചതിച്ച കാമുകനെ കിടക്ക പങ്കിട്ടതിന് ശേഷം അയാളുടെ പാന്റിന്റെ ബെല്‍റ്റ്‌ ഊരി കഴുത്തുനെരിച്ചു കൊല്ലുന്ന മീരയെ മറക്കാന്‍ കഴിയില്ല. 'മായ'  ആയി മാറുന്ന ഗൗരിയും ആഴമേറിയ പഠനം ആവശ്യപ്പെടുന്നു. സ്വവര്‍ഗപ്രണയികള്‍ എന്നും ഉറ്റകൂട്ടുകാരികള്‍ എന്നും മാറി മാറി വിളിക്കപ്പെട്ടിട്ടുള്ള നിമ്മിയും സാലിയും! ശാരി അവതരിപ്പിച്ച സാലിയോളം ബോള്‍ഡ് ആയ മറ്റൊരു സ്ത്രീ കഥാപാത്രം പിന്നീട് സ്ക്രീനില്‍ കണ്ടിട്ടില്ല. ഇങ്ങനെ കഥാപാത്രങ്ങളെ എണ്ണിപറയുമ്പോള്‍ ഒരു പുസ്തകം ആവശ്യമായി വരും. ചര്‍ച്ച ചെയ്യപ്പെടാത്ത എത്ര ചിത്രങ്ങള്‍, കഥാപാത്രങ്ങള്‍!!, 'അരപ്പട്ട കെട്ടിയ ഗ്രാമത്തി'ലെ നായകന്‍, 'ഒരിടത്തൊരു ഫയല്‍വാന്‍'ലെ ഫയല്‍വാന്‍, 'കള്ളന്‍ പവിത്രന്‍'ലെ ദമയന്തി, 'കരിയിലക്കാറ്റുപോലെ'യിലെ ശില്പ..അങ്ങനെയെത്രയെത്ര..
                                             
പത്മരാജന്‍ സിനിമാകളിലെന്തുകൊണ്ടോ ഹൃദയത്തിനു ഏറ്റവും  അടുത്ത് നില്‍ക്കുന്നത് 'ഇന്നലെ' ആണ്. ആദ്യം 'ഇന്നലെ' കാണുമ്പോള്‍ മായയും ശരത്തും ഒന്നിച്ചു സകല സൗ ഭാഗ്യങ്ങലോടയും അവര്‍ ജീവിക്കാന്‍ പോകുന്ന പൈങ്കിളി ആശ്വാസത്തില്‍ ചാഞ്ഞിരുന്ന ഞാന്‍ ഇന്ന്, ഒരു തലയാട്ടലോടെ ആ വീട്ടില്‍ നിന്നും ഒരു അംബാസിഡര്‍ കാറില്‍ കേറി ദൂരേക്ക്‌ മറഞ്ഞു പോയ നരേന്ദ്രനെകുറിച്ചോര്‍ത്തു ഒരുപാടു വേദനിക്കാറുണ്ട്..ഹൃദയം പറിച്ചുകൊടുക്കുന്ന വേദനയോടെ നരേന്ദ്രന്‍ ഒറ്റയ്ക്ക് മൂടല്‍മഞ്ഞിന്റെ നിഗൂഡതകള്‍ക്കിടയിലേക്ക് യാത്രയാകുമ്പോള്‍ നഷ്ടപ്പെട്ടത് എനിക്കും കൂടിയാണെന്ന ഒരു തോന്നല്‍ എവിടെയോ! ഒപ്പം സുരേഷ് ഗോപി എന്ന നല്ല നടന്‍ ഇന്ന് ലക്‌ഷ്യം ഏതുമില്ലാതെ തോക്കും പിടിച്ചു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന വേദനയും! ജീവിതത്തില്‍ നിരാശയോ ഒറ്റപ്പെടലോ അനുഭവപ്പെടുമ്പോള്‍ ഞാന്‍ കാണാറുള്ളത്‌ അന്ന് നരേന്ദ്രന്‍ കണ്ട അതെ മൂടല്‍മഞ്ഞ്‌ ആണ്. മറ്റു ചിലപ്പോള്‍ മായ തന്‍റെ സ്വപ്നങ്ങളില്‍ സ്ഥിരമായി കാണാറുള്ള പ്രതീക്ഷയുടെ മൂടല്‍മഞ്ഞും!
                                      
ഇന്നലെയിലെ ഇപ്പറഞ്ഞ ഫ്രെയിമുകളും, തൂവാനത്തുമ്പികളില്‍ ജയകൃഷ്ണന്‍ നനയുന്ന മഴയും, ഒരു ചെറുചിരിയോടെ സോഫിയെ വണ്ടിയില്‍ കയറ്റികൊണ്ട്‌ പോകുന്ന സോളമനെയും, സേഫ് ആയ ദൂരേക്ക്‌ യാത്രയാകുന്ന നിമ്മിയും സാലിയേയും ഒക്കെ കാണുമ്പോള്‍ അറിയാതെ തോന്നിപ്പോകുന്നു..നമ്മുടെ ഗന്ധര്‍വന്‍ ഭൂമിയിലെ ശാശ്വതമല്ലാത്ത കലാജീവിതം വെടിഞ്ഞു സ്വര്‍ഗത്തില്‍ ഗന്ധര്‍വനായി തന്നെ ജീവിക്കുകയാകും ഇപ്പോള്‍. ജീവിതത്തിന്‍റെ എല്ലാ ഭാവങ്ങളിലും പത്മരാജന്‍ എന്ന ചിത്രകാരന്‍ കോരിയിട്ട വരകളുമായി ജീവിക്കുന്ന ആരാധിക്കക്ക് ഇതില്‍ കൂടുതലൊന്നും എഴുതാന്‍ കഴിയില്ല.

കടപ്പാട് : നീതു ദാസ്‌ 

Sunday

ഓര്‍മ്മയില്‍ ഇന്നും പെരുമണ്‍

കുറച്ചുകാലം മുന്‍പുവരെ ജൂലൈ എട്ടു എന്നെ സംബന്ധിച്ചടുത്തോളം എന്റെ കസിന്റെ  ജന്മദിനം മാത്രമായിരുന്നു. എന്നോ ഒരിക്കല്‍ എന്റെ അമ്മ പറഞ്ഞു ആ ദിവസമാണ് 'പെരുമണ്‍ ' ട്രെയിന്‍ ദുരന്തം ഉണ്ടായേ എന്ന്. പക്ഷെ കേട്ടിട്ടും അതിനെക്കുറിച്ച്‌ അറിയാനോ അന്വേഷിക്കാനോ ഞാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. ആ സംഭവത്തിന്റെ ആഴം ഞാന്‍ തിരിച്ചറിയുന്നെ കേരള കഫെ എന്ന സിനിമയിലെ 'ഐലന്റ് എക്സ്പ്രസ്സ്‌' എന്ന ഹ്രസ്വ ചിത്രം കാണുമ്പോഴാണ്. അതൊരു സിനിമ മാത്രമായിരിക്കാം, പക്ഷെ അതില്‍ കാണിക്കുന്ന ഓരോ ആള്‍ക്കാരുടെയും ജീവിതം നമ്മളെ വല്ലാതെ സ്പര്‍ശിക്കും. നൂറ്റിയഞ്ചു ജീവനുകളാണ് അന്ന് അഷ്ടമുടി കായലില്‍ പൊലിഞ്ഞത്. അപകടത്തെ കുറിച്ച് അന്വേഷിച്ചവര്‍ ട്രെയിന്‍ മറിഞ്ഞത് ചുഴലിക്കാറ്റു കാരണമാണെന്ന് അറിയിച്ചുകൊണ്ട്‌ അന്വേഷണം അവസാനിപ്പിച്ചു. സത്യം ഇപ്പോഴും ആര്‍ക്കും അറിയില്ല. ഇന്നും ആ ദുരന്തത്തില്‍ നഷ്ട്ടപ്പെട്ടവരെ ഓര്‍ത്തു അവരുടെ ഉറ്റവര്‍ വേദനിക്കുന്നു എന്നാ സത്യം ആരും തിരിച്ചറിയാതെ പോകുന്നു.

 ഇപ്പോള്‍ ട്രെയിന്‍ യാത്രകള്‍ പോകുമ്പോള്‍  എപ്പോഴും പെരുമണ്‍ മനസ്സില്‍ ഉണ്ടാകും. ട്രെയിന്‍ പെരുമണ്‍ പാലം എത്തുമ്പോള്‍ വല്ലാത്തെ ഒരു വിഷമം തോന്നും. ഈ  ദുരന്തത്തെ കുറിച്ച് അറിയാവുന്ന ഒരാള്‍ പോലും ഒരു നിമിഷമെങ്കിലും അങ്ങോട്ടേക്ക് നോക്കാതെ ഇരിക്കില്ല. ഇന്നത്തെ ദിവസം നമ്മുടെ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ മറന്നിട്ടുണ്ടെങ്കില്‍ അത് വളരെ വേദനാജനകമായ കാര്യമാണെന്ന് ഓര്‍മ്മിപിക്കുന്നു. ഡ്രൈവറിന്റെ അനാസ്ഥയോ അതോ മറ്റു കാരണങ്ങളോ..നഷ്ട്ടപ്പെട്ടത്‌ നഷ്ട്ടപ്പെട്ടവര്‍ക്ക് മാത്രം! ആ അപകടത്തില്‍ നഷ്ട്ടപ്പെട്ടവരെ നമുക്ക് ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം, വേദനയോടെ ഓര്‍ക്കാം..കൂടെ നഷ്ട്ടപ്പെട്ടവര്‍ക്കും. ശങ്കര്‍ രാമകൃഷ്ണന്‍ ഐലന്റ് എക്സ്പ്രസ്സ്‌ എന്ന ചിത്രം പറഞ്ഞു അവസാനിപ്പിക്കുന്ന വാക്കുകള്‍ ഈ ഓര്‍മ്മക്കുറിപ്പ്‌ ചുരുക്കാനായി ഞാന്‍ കടമെടുക്കുന്നു.

" നൂറിലേറെ ജീവന്റെ ഓര്‍മ്മയ്ക്ക്‌, പിന്നെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട് മുന്നില്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്ക്..ഈ വഴി കടന്നു പോകുന്ന ഓരോ ഐലന്റ് എക്സ്പ്രസ്സ്‌ നും ഞാനിതു സമര്‍പ്പിക്കുന്നു."


Monday

Threads of Fate Intertwined



Destiny is something which gives everyone unexpected turns in life. Well I do believe in destiny as my life was always filled with unexpected happenings, both exciting and dreadful ones. Meeting Priya was one such coincidence. She happened to be my friend Nandu’s friend, who met her through Dev, another friend of mine. I have seen her only once that too we talked hardly for 10 minutes when she came to Trivandrum. Her behavior was so pleasing that it won’t take much time to get close with her. After she left we have never been in contact, but used to know about her through our mutual friends. Months passed, she even became close with my best friend Achu. I think it was in November I got a call from Achu informing about Priya’s death. That was a moment of confusion and disbelief for me..I was thinking how a person can die this soon, about whom I often hear from my friends? Priya wasn’t my best friend or so close to me like what she was to my friends, but the news was entirely shocking to me. My friends were in entirely devastated condition and I didn't know how to react to them.

Two years have passed and everyone got adjusted with the fact, but purposefully avoided talks about her as it will still make us sad. Two months back I happened to join IPS tuition class for my supplementary exams. There I met a very cool and jovial guy (I don’t want to disclose his identity here), who soon became my close pal. One day while I was scanning his mobile gallery I happened to come across the photo of a beautiful gal (my friends will say that I know almost all the gals in Kerala). Her face seemed so familiar to me and to clear my intuition I asked who she was. The gal happened to be none other than Priya. It was a bike accident that took her life and this guy was with her in the last moments. After that incident he had been struggling to get back to his life! He openly admitted to me about the accident and shared many of his memorable moments with her in our later meetings. One message he sent me the day when I realized that he was her friend quoted like “bro...I need to meet her loved ones before leaving trivandrum”! He happened to meet all her friends here, made good relation with them and moreover shared some of the beautiful memories of her.

I have seen many a time his eyes getting filled when he talks about her. But he is now a very relaxed guy. He always says it was destiny that he came to Trivandrum, joined my tuition class and met everyone who he never thought he would even talk in life. Maybe all these were planned by her, I believe so. Maybe she wanted all of us to be in touch, in a way she still lives here! I dedicate this write-up to her…A person who made many smile a lot!

Sunday

I, Celestial Lover!



Many will think that this blog is irrelevant as i have already written about Padmarajan Sir in 'January's Loss'! But as the day January 23 arrives, everyone will remember this great man with love and pride. His films were some of the landmark movies in Malayalam. I am not going to analyse his direction or scriptwriting as i am not at all eligible to do it. Let us discuss about the wonderful films,scripts and stories he has gifted us!

He wanted to be famous as both director and writer. But after getting into film field, he had to distance himself from writing to concentrate more on direction. Some writers describe this as a great loss for Malayalam literature, even i feel the same. The best thing about him is that he gifted us with a lot of films to remember for a long time, in fact some of the exceptional films in Malayalam. He was the best script writer in our film industry. Last year i got the chance to see his movies like Kallan Pavithran, Oridaththoru Phayalvaan etc. I was amazed by the talent this man possessed. Two weeks back i watched 'Moonampakkam' again, which made me cry like anything. It is one the classic movies in Malayalam. His way of direction,storytelling and picturisation is unique, thats why we all want to be the next Padmarajan!

He and his films still continues to inspire many youngsters to the film industry, but no one has ever achieved the fame like him. Ranjith is the only person now alive who got the caliber to do films like him.  Even after 20 years, he remains to be the best director of our industry. People still love to watch his films again and again. I recently read an article in a newspaper where actor Ashokan stated..'He was my luck, his death my bad luck'. In the same actor Jayaram stated 'Padmarajan Sir is my god'! It's so nice to see the media still remembering him and a million thanks to the TV channels for telecasting his movies from time to time. This year i want to complete reading all the stories he wrote, that will be my resolution. Very happy to know that K Rajeev Kumar and Suresh Kumar are remaking 'Rathinirvedam', a classic film penned by Pappettan and directed by Bharathan Sir. But it's better not to remake his directorial ventures, so that the class of the movies won't be spolied! I often feels the song 'Devaanganangal kaiyozhinja thaarakam' was written about him. You maybe greatly missed..But you and the wonderful films you gifted us will live in our hearts forever!


Saturday

Remembering Monisha!


Yesterday while scrolling through TV channels, i happened to see the movie 'Adhipan' being aired in Kiran TV. I needn't get in detail about the movie as it is not the topic of discussion here. The movie really took me back to the memories of a fine actress called Monisha Unni (Monisha). Coincidentally, its her 18th death anniversary tomorrow. 




Recently i happened to read an article by one Bala Menon which tells us about life of Sreedevi Unni(her mother) after her death and the last few moments of Monisha's life. I am sure all her fans&film lovers will get disturbed after reading this, just because many still hesitate to accept her death. I am not going to get in detail about that as i am a great fan of her too. No one will ever forget 'Gouri' of 'Nakhashathangal', which introduced her to the film world. It bagged her the National Film Award for the best actress, the youngest recipient for that and the only actress to receive this award for debut film. The very first scene which comes to my memory when i think about her is the famous song 'Manjal Prasadavum Nettiyil Charthi' written by ONV Kurup..i think everyone shares the same memory:)..She went on to act in about 20 more films which included Tamil and Kannada movies. The characters in Perumthachan and Kamaladalam really proved her acting talent. It's known to everyone that she was an exceptional dancer, had her first stage performance at an age of 9 and went on to win many awards for Bharatanatyam and all. Her dancing talent was well used in Kamaladalam directed by Sibi Malayil. How can we ever forget that movie which showcased the brilliant performances of Mohanal and Monisha? The role of 'Kunhikkavu Thamburatti' in Perumthachan was the strongest character of her career. She had a divine look in that film:)..Still everyone remembers almost every character portrayed by her. I love her song sequences in movies like Aryan and Kudumbasametham!


I always feel that the song 'Manjal Prasadavum' was written about her. Till now i haven't seen an actress with such grace in our film industry..To me she was the face of Kerala woman. A very talented actor,dancer with a lot of innocence,genuine charm and delightful smile on her face always! Her face always had the innocent expression, which always reflected in her characters too. December 5,1992 will be always remembered as a black day for the cultural society of Kerala, the day which left the film lovers in immense pain . She joined the list of artists like Jayan, Shobha etc who left us when their career was at the peak. 'Nrithyavedi', an organisation founded by Sreedevi Unni in 1979 was renmaned to 'Monisha Arts' in memory of her, which provides a good platform to many young artists. It's not essential that it has to be December 5 for us to remember her as she still lives in all our hearts. While seeing her mother acting in movies these days, we just wish that she was alive..she left us leaving a lot of great characters behind. Perhaps she would have been the best actor in India by now, that much talent she possessed. It's sheer coincidence that December 5,1992 happened to be a Saturday and i am publishing this blog on another Saturday! Monisha..you will live in our hearts forever!I dedicate this writeup in memory of this great actress and a mother who came back strongly to life after suffering so much from fate's cruelty. 



Friday

January's Loss



Talking about January's loss,just one person comes to my mind..Maybe everyone will be thinking of this person who left us 19 years back..The celestial lover of Malayalam Cinema..A man who gifted us a lot of classic films,which will remain as classics forever!He was the best..The great Mr Padmarajan..Our own pappettan!

I am no one to comment or analyse his films..People loved his films, that's why still they are watched again and again! I am a movie freak..But I developed the passion for film direction after seeing his films. The way he crafted his films made him exceptional from the others..He easily handled complex subjects! One such movie was 'Thoovanathumbikal'..It remains as my ever favourite movie, in fact one of the best movie malayalam film industry has ever seen. The way he told the love betwen Jayakrishnan and Clara..The rain scenes..I think Jayakrishnan and Clara were one of the best characters in malayalam movies!I haven't seen all the 18 movies directed by pappettan..But I will mention some of his movies which influenced me..Ofcourse the first among them is Thoovanathumbikal..Then Moonampakkam,Innale,Namukku Paarkkan Munthirithoppukal,Koodevide,Kaanamarayathu(His script)!Still I have many more movies to watch&I am eagerly waiting for it!

Pappettan really gave us some exceptional scenes which we will never forget in our life..Like the climax scene of 'Innale',where Suresh Gopi leaves from Jayaram's home with intense pain..The bible scenes of 'Namukku Paarkkan Munthirithoppukal'..The climax scene of 'Moonampakkam'..In 'Thoovanathumbikal' every scene had it's own beauty&I think it's the best I have seen! The music and the locations of his films were very notable..I will go on writing if I start writing about his films! In a recent article his wife Radhalakshmi quoted "everyone loves the director in him..but he wanted to be known as a writer"! I am waiting for her new book in which we wil be able to know the writer in pappettan closely. Seeing the recent films,we realise the absence of directors like Padmarajan&Bharathan greatly..We lost a great personality..An incredible film maker& and a writer,which we didn't recognise well..The loss of pappettan is the loss of malayalam movies..The loss of good movies..A great loss for all actors..He really boosted many actors career with some incredible characters! But he left us after giving some exceptional movies,which still remains as the best..Pappetta,you are still remembered and honoured..After getting passionate about films, I really wanted two things to happen..One was to see pappettan&other to become his student..I can say I have achieved both these in a way..I see you always through your films..And I always respect you as my mentor! This year on 23rd, I was in Thrissur..The place where pappettan shot Thoovanathumbikal..Maybe it happened due to his blessings!As I conclude my writing, just some words for you..'Miss you pappetta'!

Films

1. Peruvazhiyambalam [Highway shelter] (adapted from his novel) (1979)
2. Oridaththoru phayalvaan [At some place, a wrestler] (1981)
3. Kallan Pavithran [Pavithran, the thief] (1981)
4. Novemberintaey nashtam [November's loss] (1982)
5. Koodevide [Whither the nest] (adapted from the Tamil novel Moongil pookkal by Vaasanthi) (1983)
6. Parannu parannu parannu [Soaring soaring soaring] (1984)
7. Thinkalaazhcha nalla divasam [Monday, an auspicious day] (1985)
8. Nammukku paarkkaan munthiri thoppukal [Vineyards for us to dwell] (adapted from the novel Nammukku graamangalil chennu raappaarkkaam [Let us go and dwell in the villages] by K. K. Sudhakaran) (1986)
9. Kariyilakkaattu pole [Like a zephyr of dry leaves] (1986)
10. Arappatta kettiya graamaththil [In the village which wears a warrior's belt] (1986)
11. Desatanakkili Karayarilla [The migratory bird never cries] (1986)
12. Nombaraththippoovu [The sorrowful flower] (1987)
13. Thoovaanathumbikal [Butterflies of the spraying rain] (adapted from his novel Udhakappola [A bubble in water]) (1987)
14. Aparan [The Impostor] (adapted from his short story) (1988)
15. Moonnam Pakkam [On the third day] (1988)
16. Season (1989)
17. Innalaey [Yesterday] (adapted from the Tamil novel Jananam [Birth] by Vaasanthi) (1990)
18. Njaan gandharvan [I, the celestial lover] (1991)

Screenplays

1. Prayaanam [Progression] (Bharathan) (1975)
2. Ithaa ividaey varaey [Look! Till here] (I. V. Sasi; adapted from his novel) (1977)
3. Rathinirvedham [Venereal disenchantment] (Bharathan; adapted from his novel) (1978)
4. Raappaadikaludaey gaadha [The song of the Nightingales] (K. G. George) (1978)
5. Nakshathrangalaey kaaval [The stars alone guard me] (K. S. Sethumadhavan; adapted from his novel) (1978)
6. Vaadakakkoru hrudhayam [A heart for rent] (I. V. Sasi; adapted from his novel) (1978)
7. Sathraththil oru raathri [A night in an inn] (N. Sankaran Nair) (1978)
8. Thakara [Weed] (Bharathan; adapted from his novel) (1979)
9. Lorry (Bharathan) (1980)
10. Kochchu kochchu thettukal [Minor mistakes] (Mohan) (1980)
11. Shalini entaey koottukaari [Shalini, my friend] (Mohan) (1980)
12. Idavela [Interval] (Mohan) (1982)
13. Eenam [Tune] (Bharathan) (1983)
14. Kaikeyi (I. V. Sasi) (1983)
15. Kaanaamarayaththu [Beyond the horizon] (I. V. Sasi) (1984)
16. Ozhivukaalam [Vacation] (Bharathan) (1985)
17. Karimpinpoovinakkaraey [Across the sugarcane flowers] (I. V. Sasi) (1985)
18. Ee thanuththa veluppaankaalaththu [In these cold wee hours] (Joshi) (1990)

Novels and short stories (excluding filmed ones)

1. Nakshathrangalle kaval [stars that guard]
2. Onnu randu moonnu [One, two, three]
3. Jalajwaala [The watery fire]
4. Nanmakaludaey sooryan [The sun of virtues]
5. Vikramakaaleeshwaram
6. Shavavaahanangalum thedi [In search of biers]
7. Manjukaalam notta kuthira [The horse which longed for winter]
8. Kaivariyudaey thekkaey attam [The southern end of the bannister]
9. Kazhinja vasanthakaalaththil [During last spring]
10. Prathimayum raajakumaariyum [The statue and the princess]
11. Prahaelika [Conundrum]
12. Pukakkannada [Smoke glasses]
13. Mattullavarudaey venal [The summer of others]
14. Syphilisintaey nadakkaavu [The path of syphilis]
15. Rithubhedhangaludaey paarithoshikam [The reward of vicissitudes]
16. Lola Milford enna American penkidaavu [Lola Milford, the American maiden]
17. Thanmathra [Molecule]